ഭർത്താവ് കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ. കൊടിലികൊണ്ടു ജനനേന്ദ്രിയം മുറിച്ചു കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

ലൈംഗിക വൈകൃതത്തിന് നിർബന്ധിച്ച ഭർത്താവറിനെ കോടാലി കൊണ്ട് വെട്ടി ആക്രമിച്ചും ജനനേന്ദ്രിയം മുറിച്ചുംമാറ്റിയുമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ബീരേന്ദ്ര ഗുർജറിന്‍റെ ഭാര്യ കഞ്ജൻ ഗുർജറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

0

ഭോപ്പാല്‍  |കടുത്ത ലൈംഗിക വൈകൃതങ്ങള്‍ താങ്ങാനാകാതെ സഹികെട്ട ഭാര്യാ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു ക്രൂരമായി കൊലപ്പെടുത്തി .മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉർതി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത് .
ലൈംഗിക വൈകൃതത്തിന് നിർബന്ധിച്ച ഭർത്താവറിനെ കോടാലി കൊണ്ട് വെട്ടി ആക്രമിച്ചും ജനനേന്ദ്രിയം മുറിച്ചുംമാറ്റിയുമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ബീരേന്ദ്ര ഗുർജറിന്‍റെ ഭാര്യ കഞ്ജൻ ഗുർജറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബീരേന്ദ്ര മൃതദേഹം ഫെബ്രുവരി 21 നാണ് കണ്ടെത്തിയത്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടായിരുന്നതിനാല്‍ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമായിരുന്നു.തൊണ്ടയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊലപാതകം നടത്തിയതിന് ശേഷം ഭര്‍ത്താവിന്‍റെ മരണത്തിൽടൂറുകഥ ആരോപിച്ചു കഞ്ജൻ തന്നെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള സമഗ്രമായ അന്വേഷണമാണ് നടത്തിയത്. ബന്ധുക്കളെ അടക്കം പോൾസ് വിശദമായി ചോദ്യം ചെയ്തു. മരണത്തിൽ ദൂരൂഹത തോന്നിയ പോലീസ് കഞ്ജനെയും നിരീക്ഷിച്ച് വരികയായിരുന്നു.കഞ്ജനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെകുറിച്ച് പോലീസ്ബീ പറയുന്നത് ഇങ്ങനെ..ചോദ്യംചെയ്യലിന്റെ തുടക്കത്തിൽ കഞ്ജൻ പോലീസിന്റെ ചോദ്യം ചെയ്യലിൽനിന്നും ഒഴിഞ്ഞുമാറി . ഭർത്താവിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചു . എന്നാൽ പോലീസ് ഇവരെ കർക്കശമായി ചോദ്യം ചെയ്തപ്പോൾ സംഭവം മുഴുവൻ തുറന്നു പറഞ്ഞു . ഭർത്താവ് ലഹരിക്ക് അടിമയാണെന്ന് കാഞ്ചൻ പോലീസിനോട് പറഞ്ഞു. ഫെബ്രുവരി 21ന് ഭർത്താവ് അവളുമായി വഴകുണ്ടാക്കി , രാത്രി ഭക്ഷണത്തിൽ 20 ഉറക്കഗുളിക കലർത്തി ഭർത്താവ് ഗാഢനിദ്രയിയപ്പോൾ കഴുത്തിൽ കോടാലി കൊണ്ട് പലതവണ വെട്ടി ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൃത്യം നടത്തിയ ശേഷം കാഞ്ചൻ മൃതദേഹം തുണിയിൽ പൊതിഞ്ഞ് സൈക്കിളിൽ കെട്ടി വനത്തിനുള്ളിലെ റോഡരികിൽ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും തീകൊളുത്തിനശിപ്പിച്ചു കോടാലിയും വസ്ത്രങ്ങളും കാട്ടിൽ ഉപേഷിച്ചശേഷം അവൾ വീട്ടിലെത്തി ആർക്കും സംശയം തോന്നാത്ത വിധം പെരുമാറുകയായിരുന്നു

” ബീരേന്ദ്ര മയക്കുമരുന്നിന് അടിമപ്പെട്ടയാളായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കാണ് ബീരേന്ദ്ര കഞ്ജനെ ഇരയാക്കിയിരുന്നത്. ബീരേന്ദ്ര കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും കഞ്ജൻ പൊലീസിനോട് പറഞ്ഞു. പീഡനം സഹിക്കാനാവാതെയായതോടെയാണ് കൊലപ്പെടുത്തിയത്.
ഭക്ഷണത്തില്‍ 20 ഉറക്ക ഗുളികകള്‍ കലര്‍ത്തിയ നല്‍കിയ ശേഷം സ്വകാര്യഭാഗം കോടാലി കൊണ്ട് മുറിച്ചാണ് കൊലപാതകം നടത്തിയത്. ഇതിന് ശേഷം മൃതദേഹം വസ്ത്രത്തില്‍ പൊതിഞ്ഞ് കഞ്ജൻ തന്നെയാണ് വഴിയരികില്‍ ഉപേക്ഷിച്ചത്. തെളിവ് നശിപ്പിക്കാനായി മരിച്ചയാളുടെ വസ്ത്രങ്ങളും കത്തിച്ചു. ബീരേന്ദ്രയുടെ അഞ്ചാമത്തെ ഭാര്യയാണ് കഞ്ജൻ ഗുർജര്‍. നേരത്തെയുള്ള നാല് ഭാര്യമാരും ബീരേന്ദ്രയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് ബന്ധം ഉപേക്ഷിച്ചിരിന്നു :- പൊലീസ് പറഞ്ഞു.

You might also like

-