കരുണാകാട്ടാതെ കേന്ദ്രസര്ക്കാര് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

.പ്രധാനമന്ത്രിയുടെ വിമാനയാത്രക്കായി 1088.42 കോടി രൂപയും 2014 ജൂൺ 15 മുതൽ 2018 ജൂൺ 10 വരെയുള്ള കാലയളവിൽ ചാർട്ടേർഡ് വിമാനങ്ങളിൽ 387.26 കോടി രൂപയും ചെലവഴിച്ചു

0


പ്രധാനമത്രിയുടെ ഓരോ വിദേശയാത്രക്കും  കോടികൾ ചിലവിടുമ്പോഴും പ്രളയത്തിൽ പുനഃസൃഷ്ടിക്കേണ്ട കേരളത്തിന് നക്കാപ്പിച്ച (500 കോടി)നൽകി അപമാനിച്ചതിന് പുറമേ റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.പ്രധാനമന്ത്രിയുടെ വിമാനയാത്രക്കായി 1088.42 കോടി രൂപയും 2014 ജൂൺ 15 മുതൽ 2018 ജൂൺ 10 വരെയുള്ള കാലയളവിൽ ചാർട്ടേർഡ് വിമാനങ്ങളിൽ 387.26 കോടി രൂപയും ചെലവഴിച്ചു.2014 ജൂൺ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി 84 രാജ്യങ്ങളിൽ സന്ദർശിക്കുന്നതിനിടയിൽ ചാർട്ടേർഡ് വിമാനങ്ങൾ, എയർപോർട്ട്, ഹോട്ട്ലൈൻ സൗകര്യങ്ങൾ എന്നിവയുടെ ചെലവ് 1,484 കോടി രൂപയാണ്.

പ്രളയ ദുരന്തത്തിൽ 20000 കോടിയുടെ നഷ്ട്ടമുണ്ടായെന്നാണ് കണക്ക് . ഒരു സംസ്ഥാനത്തിന് സ്വന്തം നിലയിൽ വീണ്ടും കെട്ടിപ്പടുത്തക പ്രയാസം . വലിയ ദുരന്തത്തിൽ നിന്നും കരകയറാൻ സംസ്ഥാനത്തെ കൂടുതൽ സഹായിക്കേണ്ട കേന്ദ്ര സര്ക്കാര് ഈപ്പോൾ പകപോക്കൽ നടത്തുകയാണ് , മതിയായ തുക കേന്ദ്ര നൽകുന്നില്ലെന്ന് മാത്രമല്ല. ഈ തുക താരം തയ്യാറുള്ള മറ്റു രാജ്യങ്ങലീഡ് സഹായം തിരസ്കരിക്കുന്നത് രാഷ്ട്രീയ പകപോക്കൽ മാത്രമാണ് .

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.അതേ സമയം സര്‍ക്കാര്‍ പ്രതിനിധികളുടെ പേരിലേയ്ക്ക് കേരളത്തിലേയക്ക് അയക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ക്ക് മാത്രം കസ്റ്റംസ് ഇളവ് നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
പ്രളയ ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറായ രാജ്യാന്തര ഏജന്‍സികളെ ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്.ഐക്യരാഷ്ട്ര സഭാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര സഹായം വേണ്ടന്ന് അറിയിച്ചു.

സഹായപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി നില്‍ക്കുന്ന റെഡ്‌ക്രോസ് അടക്കമുള്ള സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല.സൈന്യവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതില്‍ മറ്റ് സഹായം വേണ്ടന്നാണ് നിലപാട്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മ്മാണ

PMINDIA

You might also like

-