ഡൽഹിയിൽ തൊഴിലകളുടെ കൂട്ടപലായനം കുഴഞ്ഞു വീണു തൊഴിലാളിമരിച്ചു

സാമൂഹ്യ അകലം പാലിക്കണമെന്നും നിങ്ങൾ ഉള്ളിടത്ത് തുടരണമെന്നും ആവർത്തിക്കുന്ന സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ അനാസ്ഥ തന്നെയാണ് കാരണം. അടച്ച് പൂട്ടൽ പ്രഖ്യാപിക്കുമ്പോൾ ഭക്ഷണവും താമസവും ഉറപ്പാക്കുമെന്ന വാക്കെങ്കിലും ഈ ജനത്തിന് നൽകണമായിരുന്നു. തൊഴിൽ നിലച്ചതിനാൽ പട്ടിണി മരണത്തിലേക്ക് പോകാതിരിക്കണമെങ്കിൽ എങ്ങനെയെങ്കിലും സ്വദേശങ്ങളിൽ എത്തണമെന്ന് യുപി

0

ഡൽഹി :നൂറുകണക്കിന് ആളുകളണ് ബാസ്സ് ട്രമാലിൽ തടിച്ചുകുടിയിട്ടുള്ളത് അടച്ചുപൂട്ടലിന്റെ ലക്ഷ്യങ്ങളെല്ലാം അട്ടിമറിച്ച് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് തൊഴിലകളുടെ യാത്ര.
അതിനിടെ യാത്രക്കിടെ ഉത്തര്‍പ്രദേശിൽ ഒരു തൊഴിലാളികുഴഞ്ഞുവീണു മരിച്ചു സാമൂഹ്യ അകലം പാലിക്കണമെന്നും നിങ്ങൾ ഉള്ളിടത്ത് തുടരണമെന്നും ആവർത്തിക്കുന്ന സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ അനാസ്ഥ തന്നെയാണ് കാരണം. അടച്ച് പൂട്ടൽ പ്രഖ്യാപിക്കുമ്പോൾ ഭക്ഷണവും താമസവും ഉറപ്പാക്കുമെന്ന വാക്കെങ്കിലും ഈ ജനത്തിന് നൽകണമായിരുന്നു. തൊഴിൽ നിലച്ചതിനാൽ പട്ടിണി മരണത്തിലേക്ക് പോകാതിരിക്കണമെങ്കിൽ എങ്ങനെയെങ്കിലും സ്വദേശങ്ങളിൽ എത്തണമെന്ന് യുപി, ബിഹാർ, ഉത്തരാഖണ്ഡ് അടക്കമുള്ള ഇടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പറയുന്നു.

കാൽനടയായി ദിവസങ്ങളെടുത്ത് സ്വദേശങ്ങളിലേക്ക് തിരിച്ച ഇവർക്കായി യുപി, ഡൽഹി സർക്കാറുകൾ ബസുകൾ ക്രമീകരിച്ചിരുന്നു. ഇതോടെ ബസ് സ്റ്റേഷനിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഡൽഹിയിൽ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും താമസവും ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

You might also like

-