മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞു അപകടം കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തു മറ്റൊരക്കായി തിരച്ചിൽ

മണ്ണിനടിയിൽ മണ്ണിനടിയിൽ പെട്ടു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തു തമിഴ് നാട് ദണ്ഡുകൾ സ്വദേശി ഉദയൻ 19 ന്റെ മൃതദേഹമാണ് രാത്രി നടത്തിയ തെരച്ചലിൽ വീണ്ടെടുത്ത്

0

മൂന്നാർ : മൂന്നാർ ഗ്യാപ്പ്‌റോഡിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാത നിർമ്മാണ സ്ഥലത്തു മണീടിഞ്ഞു വീണ് അപകടം രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ മണ്ണിനടിയിൽ പെട്ടു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തു തമിഴ് നാട് ദണ്ഡുകൾ സ്വദേശി ഉദയൻ 19 ന്റെ മൃതദേഹമാണ് രാത്രി നടത്തിയ തെരച്ചലിൽ വീണ്ടെടുത്ത് റോഡിലേക്ക് അടർന്നു വീണ പറയും മണ്ണ് നീക്കി പരിശോധിക്കുന്നതിനിടയിൽ മണ്ണിനടിയിൽ നിന്നാണ് ഉദയന്റെ മൃതദേഹം കണ്ടെത്തിയത് . അപകടത്തിൽ കാണാതായ തമിഴ് നാട് കൃഷ്‌ണപുരം കുന്നത്തൂർ സ്വദേശി തമിഴരസ്സിന് വേണ്ടി തിരച്ചിൽ തുടരുകയാണ് രാജാക്കാട് ശാന്തൻപാറ മൂന്നാർ ദേവികുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ പോലീസും മൂന്നാർ അടിമാലി തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയും ചേർന്നാണ് തിരച്ചൽ നടത്തുന്നത് മരിച്ച ഉദയൻ ജെ സി ബി യുടെ ക്‌ളീനർ ജോലിക്കായി എത്തിയതായിരുന്നു

അപകട സമയത്തു ഇവിടെ ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികൾ അപകടത്തിൽ പെട്ടിരുനിന്നു ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ഇവരെ രക്ഷപെടുത്തി അതേസമയം നിർമാണ ജോലിയിൽ ഏർപ്പിട്ടിരുന്ന രണ്ടു ടിപ്പർ ലോറികൾ മണ്ണിനടിയിൽ പെട്ടു തകർന്നിരുന്നു നിർമ്മാണസഥലത്തുണ്ടായിരുന്ന രണ്ടു തൊഴിലാളികളെ കാണാനില്ലെന്ന് അഭ്യൂഹം മുണ്ട് വൈകിട്ട് നാലുമണിയോടെ ശക്തമായ മഴയിൽ റോഡ് നിർമ്മാണത്തിനായി സ്ഫോടനം നടത്തിയിരുന്ന സ്ഥലത്തു 500 അടിയിലധികം ഉയരമുള്ള മലമുകളിൽ നിന്നും കൂറ്റൻ പാറകൾ അടക്കം റോഡിലേക്ക് പതിച്ചത് . റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു വാഹനങ്ങൾക്ക് മുകളിലാണ് കൂറ്റൻ പാറകൾ അടർന്നു വീണത് ആളുകൾ ഓടി മാറിയെങ്കിലും വാഹനം നിശ്ശേഷം തകരുകയാണുണ്ടായത്

ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നര മുതൽ പ്രദേശത്ത് മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്തത്. മഴ ശമിച്ച് ഒരു മണിക്കൂറിന് ശേഷം മൂന്നരയോടെ മുൻപ് ഇടിഞ്ഞതിൻ്റെ അവശേഷിച്ചിരുന്ന മലയിലെ പാറക്കൂട്ടവും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുകയായിരുന്നു. റോഡിലെ പാറ പൊട്ടിച്ചുനീക്കുന്ന ജോലികളാണ് നടന്നിരുന്നത്. മഴ കനത്തതോടെ ജോലിക്കാർ സ്ഥലത്ത് നിന്നും മാറിയിരുന്നതായി തൊഴിലകൾപറഞ്ഞു .
അപകടത്തിൽ പരിക്കേറ്റ തൊഴിലാളി കൾഇപ്പോഴ് ചികിത്സയിലാണ് .പട്ടാമ്പി സ്വദേശിയായ ടിപ്പർ ഡ്രൈവർ സുബൈർ,ജെ.സി.ബി ഓപ്പറേറ്റർ വത്തൽ ഗുണ്ട് സ്വദേശി പാൽരാജ് എന്നിവർക്കാണ് പരിക്കേറ്റത് കാലിന് ഗുരുതരമായി പരിക്കേറ്റ പാൽരാജിനെ മുന്നാറിലെ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.നിസാര പരിക്കേറ്റ ടിപ്പർ ഡ്രൈവർ സുബൈയറിനെ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.മണ്ണ് ഇടിഞ്ഞു വരുന്നത് കണ്ട സുബൈർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയാതിനാൽ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

You might also like

-