കണ്ണീരോടെ ജന്മനാട്ടിൽ .. മലാല സ്വദേശമായ സ്വാത് താഴ്‌വരയിൽ

0

ലാഹോർ: പാക്കിസ്ഥാനിൽ മടങ്ങിയെത്തിയ നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് ഇന്നലെ സ്വദേശമായ സ്വാത് താഴ്‌വര സന്ദർശിച്ചു.
കഴിഞ്ഞ അഞ്ചു വർഷമായി പാക്കിസ്ഥാൻ സന്ദർക്കാൻ കൊതിച്ചിരിക്കുകയായിരുന്നുവെന്ന് മലാല കരഞ്ഞുകൊണ്ടു പറഞ്ഞു.

പിറന്ന മണ്ണിൽ വീണ്ടും കാലുകുത്താൻ സാധിച്ചത് നൊബേൽ ലഭിച്ചതിലും വലിയ സന്തോഷമാണു നല്കുന്നത്. പെൺകുട്ടികളുടെ വിദ്യഭ്യാസത്തിനായി ശബ്ദമുയർത്തിയ മലാലയ്ക്കു നേർക്ക് 2012ൽ താലിബാൻ ഭീകരർ വെടിയുതിർത്തത് ഇവിടെവച്ചാണ്. ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു പോയ മലാലയും കുടുംബവും തുടർന്ന് അവിടെ താമസമാക്കുകയായിരുന്നു

You might also like

-