യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർക്ക് സ്വന്തം കോളേജ്ജ് വിദ്യാർത്ഥിനികളെ കുട്ടികൊടുക്കുന്ന കോളേജ്ജ് അദ്ധ്യാപിക മുതിർന്ന ഉദ്യോഗസ്ഥരുമായി ശരീരം പങ്കിട്ടാൽ ഉന്നതവിജയവും പണവും വാഗ്ദാനം .

0


മധുര :തമിഴ്നാട്ടിലെ വിരുദാനഗർ ജില്ലയിലെ അറുപ്പുകോട്ടയ് ദേവഗംഗേ ആർട്സ് ആൻഡ് സയൻസ് കോളേജ്‌ജിലെ ഗണിതശാസ്ത്ര വിഭാഹം പ്രൊഫസർ നിർമല ദേവിയാണ് സ്വന്തം കോളേജ്‌ജിലെ നാളെ പെൺകുട്ടികളെ മധുര കാമരാജ് യൂണിവേഴ്സിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം പെൺകുട്ടികൾ അവരുടെ ഇംഗിതത്തിന് വഴങ്ങിയാൽ 85ശതമാനത്തിലധികം മാർക്കും . എല്ലാ മാസവും മുടക്കംവരാത്തരീതിയിൽ ബാങ്ക് അക്കൊണ്ടിലേക്ക് വലിയ തുകയും വാഗ്ദാനം നൽകി പ്രലോപിപ്പിച്ചത് ഇവരുടെ പ്രലോപനത്തിൽ വീഴാതെ പെൺകുട്ടികൾ ഇഷ്ടമില്ലന്ന് അറിയിക്കുമ്പോൾ . അദ്ധ്യാപിക പെൺകുട്ടികളെ ഭീഷിണി പെടുത്തുന്നതിന്റെയും 19 മിനിറ്റ് ദൗര്ഘയുമുള്ള ഫോൺ സംഭാഷണമാണ് പെൺകുട്ടികൾ പുറത്തുവിട്ടിട്ടുള്ളത് .മധുര കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നത വിഭാഹം പരീക്ഷകളുടെ ചോദ്യപേപ്പർ വാലുവേഷനിൽ സ്ഥിരമായി ജോലിചെയ്യുന്ന ആളാണ് നിർമ്മല ദേവി .കോളേജ്‌ജിൽ നിന്നും മറ്റു പെൺകുട്ടികളെ യൂണിവേഴ്സിറ്റി ഉദോഗസ്ഥർക്ക് മുൻപ് കാഴ്ചവച്ച വിവരങ്ങളും ഇവർ പെൺകുട്ടികളുമായി പങ്കുവെക്കുന്നുണ്ട് .

ഗവർണർ അടക്കമുള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്നുപറയുന്ന ഇവർ ഗവര്ണർമൊത്തുള്ള വീഡിയോ ഇവരുടെ കൈവശമുണ്ടന്ന് ഇവർ അവകാശപ്പെടുന്നു മാത്രമല്ല പെൺകുട്ടികൾ റഗുലർ പഠനത്തിന് പോകേണ്ടന്നും പകരം ഇവർ പറയുന്ന പ്രകാരം ജീവിച്ചാൽ മതിയെന്നും വിദൂര പഠനപ്രകാരം നിങ്ങളെ പരീക്ഷയെഴുതിപ്പിച്ചു ഉന്നത മാർക്ക് വാങ്ങി നൽകാമെന്നും ഇവർ പെൺകുട്ടികളോട് പറയുന്നുണ്ട് . മറിച്ചായാൽ അതിൻറെ ഭവിഷ്യത് നിങ്ങൾ അനിഭവിക്കേണ്ടിവരുമെന്നും ഇവർ പെൺകുട്ടികളെ ഭീഷണി പെടുത്തുന്നതിന്റെ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിട്ടുവള്ളത്‌.

സഹരിച്ചാൽ നിങ്ങൾക്കുപിന്നിൽ നട്ടെല്ലായി കാമരാജ് യൂണിവേഴ്‌സിറ്റിയുണ്ടാകും മറിച്ചായാൽ നിങ്ങളുടെ മാർക്ക് ഞങ്ങൾ നിശ്ചയിക്കുമെന്നു ഇവർ പറയുന്നു .ഇവർ നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെ അദ്ധ്യാപികയെ കോളേജ്‌ജിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് .എന്നാൽ പരാതികൾ നൽകിയിട്ടുംഇവർക്കെതിരെ പോലീസ് നടപടിയെടുത്തില്ലന്ന് ആരോപണമുയർന്നട്ടുണ്ട്.ഇവരെ കുറിച്ച നേരത്തെയും കൂടതൽ പരാതിയുർന്നിരുന്നും നിരവധി പെൺകുട്ടികൾ ഇവരുടെ തട്ടിപ്പന് ഇരയായിട്ടുണ്ടന്നും.നിരവധിയുർന്നദ്യോഗസ്ഥരുമായി ഇവർക്ക് ബന്ധമുള്ളതിനാൽ ഇവർക്കെതിരെയുള്ള കേസ്സുകൾഒന്നും രജിസ്റ്റർ ചെയ്യപെടുന്നില്ലന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു . ഇവരെകുറിച്ചകൂടുതൽ അന്വേഷണം വേണമെന്നും രക്ഷിതാക്കൾ ആവശ്യപെടുന്നു അതേസമയം തന്നെ കോളേജ്‌ജിൽനിന്നും പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലന്നും ഫോൺ സംഭാഷണം തന്റേതാണെന്നും പെൺകുട്ടികൾ തൻറെ സംഭാഷണത്തെതെറ്റായി പ്രചരിപ്പിക്കുയായിരുന്നും നെന്നു ഇവർ പറഞ്ഞു സംഭാഷണം പുറത്തായതോടെ ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രധിഷേധം കനക്കുകയാണ് .ആരോപണത്തെത്തുടർന്ന് ഇവരെ വൈകിട്ട് പോലീസ് അറസ്റ് ചെയ്തു

You might also like

-