പിൻകുട്ടികളെ ലൈംഗിക വൃത്തിക്ക് ക്ഷണിച്ചുകൊണ്ടുള്ള ഫോൺ വിവാദം അന്വേഷണം കൂടുതൽ പേരിലേക്ക് . സംഘത്തിന്റെ പിടിയിൽ മലയാളി പെൺകുട്ടികളും ഉൾപ്പെട്ടതായി സൂചന

0

ചെന്നൈ : വിരുദ്ധനഗർ ജില്ലയിലെ ആർപ്പുകോട്ടയിൽ ദേവാങ്ക ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഗണിതശാസ്ത്രവിഭാഹം മേധാവി പ്രൊഫെസർ നിർമ്മലാദേവി ദേവി പെൺകുട്ടികളെ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുമായി ലൈംഗിക വേഷച്ചക്ക് പ്രേരിപ്പിക്കുന്ന ഫോൺ സംഭാഷണം ഏറെ വിവാദമുണ്ടാക്കിയിരുന്ന തമിഴ് നാട് ഗവർണ്ണർ ഉൾപ്പെടെയുള്ളവർക്ക് താനുമായി ബന്ധമുണ്ടെന്നുപറയ്ണന്ന ഫോൺ സംഭാഷത്തെത്തുടര്ന്ന് തമിഴ് നാട് ഗവർണ്ണർ കഴിഞ്ഞ ദിവസ്സം വാർത്ത സമ്മേളനം വിളിച്ചിരുന്നു ഗവർണ്ണറുടെ വാർത്ത സമ്മേളനത്തിൽ ലേഖികയുടെ മുഖത്തു ഗവർണ്ണർ സ്പർശിച്ചതും പിന്നീട് വിവാദത്തിന് ഇടയാക്കി .പ്രൊഫറുടെ ഫോൺ വിളിവിവാദത്തെത്തുടർന്ന് തമിഴ് നാട് സർക്കാർ ഈ കേസ്സ് ആണ്വഷിക്കാൻ പ്രതേക അന്വേഷണ സംഘത്തെ നിയോഹിച്ചിരുന്നു .

റിട്ടയേർഡ് ഐ എ എസ് ഓഫീസർ സന്താനത്തിനാണ് അന്വേഷണ ചുമതല . കമ്മീഷൻ കഴിഞ്ഞ ദിവസ്സം പോലീസ് കസ്റ്റഡിയിൽ കഴിയുന്ന നിർമല ദേവിയിൽ നിന്നും തെളിവെടുത്തിരുന്നു .”പത്തുവർഷമായി തൻ ചെയ്തു വരുന്ന ജോലിയാണ് ഇതെന്നു പെട്ടന്ന് മറുപടി പത്തു നിമിഷം കൊണ്ട് നൽകാനാകില്ലെന്ന് ഇവർ വെളിപ്പെടുത്തി താൻപിടിക്കപ്പെട്ടാൽ കൂടുതൽ പേര് കുടുങ്ങുമെന്നു ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് പോലീസിന്ഇവരുടെ സംഘം കഴിഞ്ഞ കുറെ വര്ഷങ്ങളായി പെൺകുട്ടികളെ ഉന്നതർക്ക് കാഴ്ച വച്ചതുൾപെടുള്ള കാര്യങ്ങളും ഇവരുമായി ബന്ധമുള്ള നിരവധി ഉന്നതരെ കുറിച്ചു  വിവരം ലഭിച്ചിട്ടുണ്ട് . ഇതിൽ ഒരാളെ പോലീസ് കഴിഞ്ഞ ദിവസ്സം മധുരയിൽ നിന്നും   പിടിക്കുടിയിട്ടുണ്ട് , മധുര കാമരാജ് യൂണിവേഴ്സിറ്റിയിലെ അസിറ്റന്റ് പ്രൊഫേർ മാനേജ്മെന്റ് എഡ്യൂക്കേഷൻ മുരുകനാണ് പിടികൂടിയിട്ടുള്ളത് കഴിഞ്ഞദിവസം കോളേജിജിൽ എത്തി രജിസ്റ്ററിൽ ഒപ്പുവെക്കാൻ ശ്രമിക്കുമ്പോഴാനാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത് . കോടതിയിൽ ഹരാക്കിയ പ്രതിയെ തെളിവെടുക്കുന്നതിനായി പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവിട്ടു .

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും തമിഴ് നാട്ടിലെ നിരവധി കോളേജുകളിലും യുണിവേസിറ്റികളിലുമായി ജോലിചെയ്തുവരുന്ന നിരവധി പ്രമുഖർക്ക് ഇവരുമായി ബന്ധമുണ്ടന്ന് തെളിഞ്ഞട്ടുണ്ട് . നിരവധി മലയാളി പെൺകുട്ടികൾ ഉൾപ്പെടെ ഇവരുടെ കെണിയിൽ വീണതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .ഒരിക്കൽ ഇവരുടെ വലയിൽ വീണ പെൺകുട്ടികളെ ഇവരുടെ കാര്യസ്ത്യത്തിനായി ഉന്നതർക്ക് കാഴ് വക്കുന്നത് പതിവാണ് നൂറുകണക്കിന് പെൺകുട്ടികളെ എങ്ങനെ വഴിതെറ്റിച്ചു ഇവർ വേശ്യവൃത്തിക്ക് നിര്ബന്ധിച്ചതായും അന്വേഷത്തിൽനിന്നും വെളിവായിട്ടുണ്ട് . കേസിൽ നിരവധി പേരെ ഇനിയും പിടികുടാനുണ്ട്ന്ന് അന്വേഷണസംഘം അറിയിച്ചു .ഫോൺ വില വിവാദമായതിനെ തുടർന്ന് ചില വിദ്യാർത്ഥികളും ജീവനക്കാരും കോളേജിജിൽ നിന്നും ഒളിവിൽ പോയിട്ടുണ്ട് ഇതിൽ ഒര്കുട്ടിക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ട് .കോളേജിലെ റിസേർച് വിഭാഗത്തിൽ പഠിക്കുന്ന ആർപ്പുകോട്ട സ്വദേശി കറുപ്പ് സ്വാമി യാണ് ഒളിവിൽപോയിട്ടുള്ളത് . അതേസമയം കേസിൽ നിരവധി രാഷ്രിയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടതിനാൽ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമവും നടന്നുവരികയാണ്

You might also like

-