തമിഴ് നാട്ടിൽ പട്ടാപകൽ തുക്കുചുണ്ടി ബാങ്ക് കവർച്ച

1


ചെന്നൈ :തമിഴ് ചെന്നൈ അടയാർ ഇന്ദ്രിരാ നഗറിൽ ഇന്ത്യൻ ബാങ്കിലാണ് പട്ടാപകൽ ബാങ്ക് കൊള്ളാരങ്ങേറിയത് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് വി ഐ പി കൾ താമസിക്കുന്ന സ്ഥലത്തെ ഇന്ത്യൻ ബാങ്കിൽ 12.45തോടെ എത്തുകയും തൂക്കു ചുണ്ടി ജീവനക്കാരെ മുൾമുനയിൽ നിർത്തിയുമായിരുന്നു കൊള്ള ബാങ്കിൽ ഹെൽമെറ്റ് ധരിച്ചെതുയ യുവാവ് മാനേജരുടെ ക്യാബിനിൽ പ്രവേശിക്കുകയും വലിയ തുക ലോണയി താരമെന്നാവശ്യപ്പെടുകയുമായിരുന്നു .ബിഹാർ സ്വദേശിയായ മാനേജർ മുഹമ്മദ് അഷ്‌റഫ് യുവാവിനോട് ഹെൽമെറ്റ് നിക്കി ഇരുന്നു സംസാരിക്കാൻ ആവശ്യപ്പട്ടെങ്കിലും. പ്രകോപിതനായ യുവാവ് പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന (റിവോൾവർ ) രണ്ടുതോക്കുകൾ ഇരകയ്കളിലും എടുത്ത് ഒന്ന് മാനേജരുടെ നെഞ്ചിനു നേരെ ചുണ്ടുകയും ഒരണ്ണം മറ്റു ജീവനക്കാർക്ക് നേരെ ചുണ്ടി ഇയാൾ കയ്യിൽ കരുതിയിരുന്ന തുണിസഞ്ചിയിൽ പണംനിറക്കാൻ ആവശ്യപ്പെട്ടു .തുടർന്ന് ക്യാഷ്യർ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം ജീവനക്കാർ ഇയാൾക്ക് നിറച്ചുകൊടുക്കിയതും അരമണിക്കൂർ നേരത്തേക്ക് ആരും ചലിക്കുകയോ പോലീസിൽ വിവരം അറിയിക്കുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് ബാങ്ക് വീട്ടു

.കൊള്ളപ്പണവുമായി ബൈക്കിൽ ചിറിപാഞ്ഞ ഇയാളെ ബാങ്കിൽ കൊള്ള നടക്കുമ്പോൾ ദൃസാക്ഷിയായ യുവാവ്  മോഹൻ രാജ്  പിന്തുടരുകയും ഒരുവട്ടം ഇയാൾക്ക് കുറുകെ ബൈക്ക് വിലങ്ങുകയും ചെയ്തു ബൈക്കിൽ പിന്തുടന്ന യുവാവിന് നേരെ രണ്ടുവട്ടം ഇയാൾ നിറയൊഴിച്ചു വീണ്ടും പട്ടണത്തിലൂടെ ചിറിപാഞ്ഞ മോഷ്ടാവ് ഇന്ദിരാ നഗറിലെ ട്രാഫിക് സിഗാനിൽ വച്ച നിയത്രണത്തെ വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ചു വീഴുകയും ചെയ്തു ,തുടർന്ന് പണസഞ്ചിയുമായി റോഡിലൂടെ ഓടിയ കൊള്ളക്കാരനെ വീണ്ടും പിന്തുടർന്ന യുവാവ് നാട്ടുകാരെയും ട്രാഫിക് പോലീസിനെയും വിവരമറിയച്ച തിനെ തുടന്ന് ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർ ജോസെഫ് സബ് ഇൻസ്‌പെക്ടർ ഷെരിഫ്
മുരുകേശൻ തുടങ്ങിയർ ചേർന്ന് ഓടിയെത്തി മോഷ്ട്ടാവിനെ കിഴ്പെടുത്തുകയായിരുന്നു.ബിഹാർ സ്വദേശി മനീഷ്‌കുമാർ 23 പോലീസിന്റ പിടിയിലായിട്ടുള്ളത് 

ഇയാളില്നിന്നും ബാങ്കിൽ നിന്നും കൊള്ളയടിച്ച ആറുലക്ഷത്തി മുത്താറായിരത്ത മുന്നൂറ് രൂപയും രണ്ടു മൊബൈൽ ഫോൺ രണ്ടു സിം കാർഡുകളും രണ്ടുതോക്കുകളും പിടികൂടിയിട്ടുണ്ട് .ബാങ്ക്ക് കൊലക്ക് പിന്നിൽ കൂടുതൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്നത് പോലീസ് പരിശോധിച്ചുവരികയാണ്

You might also like

-