ശ്വാസകോശരോഗി മകളെയും ഭാര്യയെയുംകൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തു

ഴിഞ്ഞദിവസം , ആരോഗ്യനില വഷളാവുകയുമായിരുന്നു. ഇതിനെ തുടർന്നാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ ഭാര്യയുമായി ഗോപിനാഥ് തീരുമാനിച്ചത്.

0

സേലം: തമിഴ്നാട്ടിൽ മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് സംഭവം. കെ ഗോപിനാഥും ജി പവിത്രയും മകൾ ജി നന്ദിതയുമാണ് മരിച്ചത്.സേലത്തിന് സമീപം അന്നധനപട്ടിക്ക് യിലാണ് സംഭവം .ശ്വാസം മുട്ടലിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു ഗോപിനാഥ്. കഴിഞ്ഞദിവസം , ആരോഗ്യനില വഷളാവുകയുമായിരുന്നു. ഇതിനെ തുടർന്നാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ ഭാര്യയുമായി ഗോപിനാഥ് തീരുമാനിച്ചത്.

ബേക്കറിയിലാണ് ഗോപിനാഥ് ജോലി ചെയ്യുന്നത്. പവിത്ര വീട്ടമ്മയാണ്. ശനിയാഴ്ച രാവിലെ ഗോപിനാഥന്റെ അമ്മ കെ സെംഗമലം ശനിയാഴ്ച വൈകുന്നേരം അവരെ കാണാനായെത്തി . പ്രായമായ സ്ത്രീ ആവർത്തിച്ച് വാതിലിൽ മുട്ടിയിട്ടും ആരും മറുപടി യില്ലാത്തതിനെത്തുടർന്നു . വീടിന്റെ ജനലിലൂടെ എത്തിനോക്കിയപ്പോഴാണ്
മകനും മരുമകളും സീലിംഗിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് സെംഗമലം ഞെട്ടി. തൊട്ടുപിന്നാലെ യുവതി സേലം സിറ്റി പോലീസിനെ അറിയിച്ചു

മുപ്പത്തിയൊന്നു വയസുള്ള ഗോപിനാഥിന് മെയ് ഒമ്പതുമുതൽ ശ്വാസതടസത്തിന്റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സ. എന്നാൽ, ആരോഗ്യനില വഷളാകുന്നതിൽ ഗോപിനാഥ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

You might also like

-